നമ്മള്‍ വൃത്തികേടാക്കുന്നു, വിദേശികള്‍ അതു വൃത്തിയാക്കുന്നു

Thamasoma News Desk പൊതു ഇടങ്ങളിലേക്ക് നമ്മള്‍ മാലിന്യമെറിയുകയാണ്. വൃത്തിയായി സൂക്ഷിച്ച് വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിച്ച് നമുക്ക് നല്ല രീതിയില്‍ ജീവിക്കാനുള്ള തുക നേടിത്തരാന്‍ പ്രാപ്തിയുള്ള നമ്മുടെ പൊതു ഇടങ്ങള്‍ നമ്മള്‍ തന്നെ നശിപ്പിക്കുന്നു. ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ നിന്നുള്ള കാഴ്ചയാണിത്. സൗന്ദര്യമുള്ളവയുടെ മുഖത്തെല്ലാം മാലിന്യമെറിഞ്ഞ് വികൃതമാക്കുകയാണ് നമ്മള്‍. ദൈവത്തിനു വേണ്ടി കടിപിടി കൂടാന്‍ നടക്കുന്ന സമയം മതി, തമ്മില്‍ തല്ലി ചാകാന്‍ നടക്കുന്ന സമയത്തിന്റെ പകുതി പോലും വേണ്ട ഇവ സൗന്ദര്യമുള്ളതായി നിലനിര്‍ത്താന്‍. വിദേശികളാരും…

Read More

ഇത് മാലിന്യക്കുട്ട ആണെന്നു പോലും അറിയാത്തവരെങ്ങനെ…!

Thamasoma News Desk ഈ സ്ത്രീകള്‍ക്ക് അറിയില്ല, ഇത് മാലിന്യം നിക്ഷേപിക്കാനുള്ള പാത്രമാണെന്ന്. വഴിയിലൊരു കങ്കാരു പ്രതിമ കണ്ടു, അവര്‍ അതിനെ ആരാധിക്കുന്നു. അതില്‍ കാഴ്ചയര്‍പ്പിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു. ഇന്ത്യ റിപ്പബ്ലിക്ക് ആയതിന്റെ 75 ാം വാര്‍ഷികമാണ് നമ്മള്‍ ആഘോഷിച്ചത്. എന്നിട്ടും ഇതില്‍ നിക്ഷേപിക്കേണ്ടത് മാലിന്യമാണെന്ന് അറിയാത്തവര്‍. അത്ര പോലും അറിവില്ലാത്തവര്‍! ഇവര്‍ക്കു മുന്നിലേക്കാണ് ഇന്ത്യയെ ‘ഭരിക്കുന്നവര്‍’ മതവിശ്വാസവുമായി എത്തുന്നത്. പ്രതിമ, അമ്പലം, പള്ളി, വിശ്വാസം, അങ്ങനെങ്ങനെ. അവര്‍ക്കുവേണ്ടത് ഒന്നുമാത്രം. തങ്ങളുടെ ദുരിത ജീവിതത്തിന് ഒരു അറുതിയുണ്ടാവണം. എന്തായാലും…

Read More

‘ദാ, ദിങ്ങനെയാണ് പോലീസുകാരോട് മാന്യമായി പെരുമാറുന്നത്…!’

 Thamasoma News Desk പോലീസുകാരോട് നടന്‍ വിനായകന്‍ അസഭ്യവര്‍ഷം നടത്തിയെന്നും സഖാവായതു കൊണ്ടാണോ ജാമ്യമില്ലാ വകുപ്പില്‍ പെടുത്തി അകത്തിടാത്തതെന്നും ചോദിച്ച തൃക്കാക്കര എം എല്‍ എ ഉമ തോമസിന് കെ പി സി സി പ്രസിഡന്റ് പോലീസിനോടു നടത്തിയ ഈ അസഭ്യവര്‍ഷത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? പോലീസ് സ്‌റ്റേഷനിലെത്തി എസ് ഐ യെ പരസ്യമായി അപമാനിക്കുന്ന ഈ രാഷ്ട്രീയക്കാരനു ലഭിക്കുന്ന പ്രിവിലേജിനെക്കുറിച്ച് ഉമാ തോമസിന് ആശങ്കയില്ലാത്തത് എന്തുകൊണ്ട്? ഭരണകര്‍ത്താക്കളോ രാഷ്ട്രീയ നേതാക്കളോ എം പി യോ എം എല്‍…

Read More

തലയോട്ടി ഫ്രീസറില്‍, ദൈവം രോഗശാന്തി നല്‍കിയെന്ന്!

Thamasoma News അത്ഭുത രോഗശാന്തി എന്ന പേരില്‍ തലച്ചോറില്ലാത്ത മനുഷ്യര്‍ നടത്തുന്ന ഇത്തരം നാണംകെട്ട പേക്കൂത്തുകള്‍ ആര് അവസാനിപ്പിക്കും? മരിച്ചു എന്ന് ഡോക്ടര്‍മാര്‍ സര്‍ട്ടിഫൈ ചെയ്ത ഒരു രോഗി, തന്റെ പ്രാര്‍ത്ഥനയുടെ ഫലമായി ജീവിതത്തിലേക്കു വന്നു എന്ന് ഒരു സ്ത്രീ പറഞ്ഞിട്ട് ഏറെ ആയില്ല. കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇയാള്‍ മരിച്ചെന്ന് വിധിയെഴുതിയത്. ഇത് അന്വേഷിച്ച് ആശുപത്രിയിലെത്തിയ തമസോമയോട്, അവര്‍ തന്റെ തീവ്രമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍, ഭര്‍ത്താവു തിരിച്ചു വന്ന സന്തോഷത്തില്‍ ഓരോന്നു പറയുന്നു എന്നായിരുന്നു…

Read More

ഗര്‍ഭമുണ്ടാക്കുന്ന പണി കൂടി പാസ്റ്റര്‍മാര്‍ ഏറ്റെടുത്തു. ഇതു തകര്‍ക്കും…!!

പരിശുദ്ധാത്മാവിനെ ഉപയോഗിച്ച് ഗര്‍ഭമുണ്ടാക്കുന്ന പണി കൂടി പാസ്റ്റര്‍മാര്‍ ഏറ്റെടുത്തു. ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍ അടച്ചു പൂട്ടിയേക്കാം. ഇതാ കിടിലന്‍ വീഡിയോ. ഇതു പൊളിക്കും. എന്നാലും ഇങ്ങനെയുമുണ്ടോ കുറെ പൊട്ടന്മാരായ പാസ്റ്റര്‍മാരും മന്ദബുദ്ധികളായ വിശ്വാസികളും…!! 

Read More

13-ാമത് ജൈവകാര്‍ഷികോത്സവ മേള – ജൈവകാര്‍ഷികോത്സവം 2018 – ഉത്ഘാടനം ചെയ്തു

ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കളമശേരി രാജഗിരി ഔട്ട് റീച്ച്, തേവര സേക്രട്ട് ഹാര്‍ട്ട് കോളജ്, എറണാകുളം സെന്റ് തെരേസാസ് കോളജ് എന്നിവയുടെ പങ്കാളിത്വത്തോടു കൂടി എല്ലാവര്‍ഷവും ഏപ്രിലില്‍ നടത്താറുള്ള ജൈവ കാര്‍ഷിക മേള (ജൈവകാര്‍ഷികോത്സവം 2018) ഇന്ന്, ഏപ്രില്‍ 10, 2018 ന് രാവിലെ 10 മണിക്ക് എറണാകുളം രാജേന്ദ്ര മൈതാനിയില്‍ ബഹുമാനപ്പെട്ട കൊച്ചി മേയര്‍ ശ്രീമതി സൗമിനി ജെയിന്‍ ഉത്ഘാടനം ചെയ്തു. ഡോ എം പി സുകുമാരന്‍ നായര്‍ അധ്യക്ഷനായിരുന്നു. ജൈവ കാര്‍ഷിക…

Read More

രാജ്യം കുമ്പിട്ട് ആദരിക്കണം, ഓരോ ജൈവകര്‍ഷകനെയും

ഈ ഇലക്ട്രോണിക് യുഗത്തില്‍, അതിവേഗം വിസ്മൃതിയിലാവുന്ന നിരവധി ജോലികളെക്കുറിച്ചുള്ള ഒരു വാട്‌സ്ആപ്പ് സന്ദേശം നിങ്ങളില്‍ പലര്‍ക്കും കിട്ടിയിട്ടുണ്ടാവും. ഇന്നുകാണുന്ന പല ജോലികളും നാളെ ഉണ്ടാകില്ല. വിസ്മൃതിയിലേക്ക് പോയ ജോലികളില്‍ ചിലതാണ് പബ്ലിക് ടെലഫോണ്‍ ബൂത്തുകളുടെ നടത്തിപ്പ്, കത്തിടപാടുകള്‍ സംബന്ധിച്ച ജോലികള്‍, തുടങ്ങിയവ. പക്ഷേ, മനുഷ്യര്‍ ആഹാരം കഴിക്കുന്ന കാലത്തോളം നിലനില്‍ക്കുന്ന ഒരു ജോലിയും വരുമാന മാര്‍ഗ്ഗവുമാണ് കൃഷി. അതില്‍ തന്നെ, ജൈവകൃഷി ജനങ്ങള്‍ക്കു പ്രദാനം ചെയ്യുന്നത് ആരോഗ്യമുള്ള, രോഗമില്ലാത്ത ഒരു ശരീരവും ജീവിതരീതിയുമാണ്.  ചുറ്റുമൊന്നു കണ്ണോടിച്ചാല്‍ മതി,…

Read More

നിത്യമായി ഉയിര്‍ക്കുക, ഗൗരി ലങ്കേഷ്

 കെ ആര്‍ മീര എഴുതുന്നു…… നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടുകള്‍ എത്ര വ്യര്‍ത്ഥവും നിഷ്ഫലവുമായിത്തീര്‍ന്നിരിക്കുന്നു എന്നു വിളിച്ചു പറയുന്ന ഒരു രാത്രിയാണിത്. ‘ഭഗവാന്റെ മരണം’ എന്ന കഥ ഡോ. കെ. എസ്. ഭഗവാന്‍ കന്നഡയിലേക്കു പരിഭാഷപ്പെടുത്തിയപ്പോള്‍ അതു പ്രസിദ്ധീകരിച്ചത് ഗൗരി ലങ്കേഷ് ആയിരുന്നു. കഥ വായിച്ച് ഗൗരി ലങ്കേഷ് ആവേശഭരിതയായെന്നും ഇതുപോലെ ഒരു കഥ കന്നഡയില്‍ ആരും എഴുതിയില്ലല്ലോ എന്നു നിരാശ പ്രകടിപ്പിച്ചെന്നും ഡോ. ഭഗവാന്‍ പറഞ്ഞറിഞ്ഞതു മുതല്‍ അവരെ കാണാന്‍ ആഗ്രഹിച്ചിരുന്നതാണ്.   ബാംഗ്ലൂര്‍ ഫെസ്റ്റിവലിനു…

Read More