നടന്നത് വന്‍ചതി, പിന്നില്‍ ഇന്ദിരാഗാന്ധി കോളജ് പി ആര്‍ ഒ ഫാരിസ്‌

Written By: Zachariah അന്ന്, ജനുവരി മൂന്ന്. പുതുവര്‍ഷം പിറന്നിട്ട് മൂന്നേമൂന്നു ദിവസം! കോളജില്‍ ക്ലാസില്ലെന്ന് ചെന്നപ്പോഴാണ് അറിഞ്ഞത്. എഴുതാനും പഠിക്കാനുണ്ടായിരുന്നു, വൈകിട്ടുവരെ ഹോസ്റ്റലിലിരുന്ന് അതെല്ലാം ചെയ്തു തീര്‍ത്തു. കുറച്ചു കൂട്ടുകാര്‍ ചേര്‍ന്നെടുത്ത ഒരു വീടായിരുന്നു അത്. ഗ്യാസ് തീര്‍ന്നിരുന്നതിനാല്‍ അന്നവിടെ ഭക്ഷണമൊന്നും ഉണ്ടാക്കിയിരുന്നില്ല. വെളിയില്‍ പോയി ഭക്ഷണം കഴിക്കാന്‍ മറിയവും സുഹൃത്ത് അപര്‍ണ്ണയും തീരുമാനിച്ചത് അങ്ങനെയാണ്. കൂടെ മറ്റൊരു സുഹൃത്തായ ആസിഫും കൂടി. അവര്‍ മൂന്നുപേരുമൊരുമിച്ച്, കോതമംഗലം ബൈപ്പാസ് റോഡിലുള്ള മാന്തോപ്പിലേക്കു പോയി. ഭക്ഷണം മാത്രമല്ല,…

Read More