വരലക്ഷ്മി ശരത്കുമാറിനെ സ്വന്തം പേരിനോടു ചേര്‍ത്തു വച്ച് ഭര്‍ത്താവ് നിക്കോളായ്

Thamasoma News Desk ഇനിമുതല്‍ താന്‍ ‘നിക്കോളായ് വരലക്ഷ്മി ശരത്കുമാര്‍ സച്ച്ദേവ്’ (Nicholai Varalaxmi Sarathkumar Sachdev) എന്ന പേരില്‍ അറിയപ്പെടുമെന്ന് നിക്കോളായ് സച്ച്ദേവ്. വിവാഹശേഷം സാധാരണയായി ഭര്‍ത്താവിന്റെ പേര് സ്വന്തം പേരിനോടു ചേര്‍ത്തു വയ്ക്കുന്നത് ഭാര്യയാണ്. എന്നാലിവിടെ, താനിനി ഭാര്യയുടെ പേരില്‍ അറിയപ്പെടുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് നിക്കോളായ്. തന്റെ ഭാര്യയും നടിയുമായ വരലക്ഷ്മി ശരത്കുമാറിനെ ആദരിക്കുന്നതിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. മുംബൈ ആസ്ഥാനമായുള്ള ഗ്യാലറിസ്റ്റ് ആണ് നിക്കോളായ് സച്ച്‌ദേവ്. ഭാര്യയുടെ പേരും പെരുമയും നിലനിര്‍ത്താന്‍ താനും തങ്ങളുടെ…

Read More

നമ്മള്‍ കൂടി ഉത്തരവാദികളായതിന് ആര്യയെ മാത്രം പഴിക്കുന്നതെന്തിന്?

Thamasoma News Desk അധികാരത്തിലേറിയ നാള്‍മുതല്‍ തുടങ്ങിയതാണ് മേയര്‍ ആര്യ രാജേന്ദ്രനു (Mayor Arya Rajendran) നേരെയുള്ള കടന്നാക്രമണം. പ്രശ്‌നം ചെറുതോ വലുതോ ആകട്ടെ, അതിക്രൂരമായ രീതിയില്‍ വാക്കുകള്‍ കൊണ്ട് ആക്രമിക്കപ്പെടുകയാണവര്‍. കെ എസ് ആര്‍ സി ഡ്രൈവര്‍ ചെയ്ത പോക്രിത്തരത്തെ ചോദ്യം ചെയ്തതോടെ അതു കൂടുതല്‍ രൂക്ഷമായി. പക്വതയില്ലെന്ന ആരോപണം ഒരുവശത്ത്. സ്ത്രീയാണെന്ന ആരോപണങ്ങള്‍ മറുവശത്തും. സ്വന്തം തെറ്റുകള്‍ പോലും അവര്‍ക്കെതിരെയുള്ള ആയുധമാക്കുന്നു. കേരളം മാലിന്യക്കൂമ്പാരമാകുന്നതില്‍ ഓരോ വ്യക്തിക്കും പങ്കുണ്ട്. ആര്യയെ വിമര്‍ശിക്കുമ്പോള്‍ ഈ സത്യം…

Read More

സബീന പോള്‍ എന്ന ധീരതയെ ഒറ്റക്കോളം ചരമവാര്‍ത്തയില്‍ ഒതുക്കിക്കളഞ്ഞു

Saji James ഇക്കഴിഞ്ഞ ജൂലൈ ഒന്‍പതിന് ഒരൊറ്റക്കോളം ചരമ വാര്‍ത്തയിലാണ് സബീനാ പോളിന്റെ (Sabeena Paul) ജീവിതം അവസാനിച്ചതറിഞ്ഞത്. തദ്ദേശസ്വയംഭരണ വകുപ്പില്‍ നിന്നും ജോയിന്റ് ഡയറക്ടറായി വിരമിച്ച് വിശ്രമജീവിതത്തിലായിരുന്നു. വയസ് അറുപത്തിയാറ്. ഭര്‍ത്താവ് പരേതനായ അഡ്വ. കെ എ അഷ്‌റഫ്. 2009-ആഗസ്റ്റിലാണ് സമകാലിക മലയാളം വാരികയില്‍ സബീന പോളിന്റെ വിവാദജീവിതം റിപ്പോര്‍ട്ട് ചെയ്യാനായി അവരെ കാണുന്നത്. അന്ന് അവര്‍ പാലക്കാട് കോര്‍പ്പറേഷന്‍ സെക്രട്ടറി. അതുവരെയുള്ള പതിനെട്ട് വര്‍ഷത്തെ തദ്ദേശ വകുപ്പിലെ ജോലിയ്ക്കിടയില്‍ പത്തൊന്‍പത് തവണ സ്ഥലംമാറ്റം കിട്ടിയ…

Read More

മണ്ണില്‍ തുടങ്ങി, ചിറകു നല്‍കി അടുക്കള, റുബീന പറന്നുയര്‍ന്നു, ഉയരങ്ങളിലേക്ക്…!

Jess Varkey Thuruthel നാടിനെയും സാഹചര്യങ്ങളെയുമെല്ലാം പഴിച്ച് വിദേശത്തേക്ക് പോകുന്ന, പോകാന്‍ തയ്യാറെടുക്കുന്ന എല്ലാവരും ഒരുനിമിഷമൊന്നു നില്‍ക്കണം. അടുക്കളയില്‍ തളച്ചിടപ്പെട്ടുവെന്നു വിലപിക്കുന്നവരും ഇതു കേട്ടേ തീരൂ. ഒന്നുമില്ലായ്മയില്‍ നിന്നും വിസ്മയം തീര്‍ത്ത ഒരു പെണ്ണിന്റെ കഥയാണിത്. ഒരിക്കലവള്‍ എന്തിനെയും പേടിച്ചിരുന്നു. ചെറിയ പ്രശ്നങ്ങളെപ്പോലും നേരിടാനാവാതെ തളര്‍ന്നു വീണിരുന്നു. എന്തുചെയ്യണമെന്നറിയാതെ ഉപ്പയ്ക്കും ഉമ്മയ്ക്കും മുന്നിലവള്‍ കണ്ണീരൊഴുക്കിയിരുന്നു. അങ്ങനെയൊരുനാള്‍ ആ ഉപ്പ അവള്‍ക്കൊരു ഉപദേശം നല്‍കി, അതവള്‍ക്കു കരുത്തേകി, സ്വന്തം ജീവിതത്തില്‍ അതു പ്രാവര്‍ത്തികമാക്കി. അങ്ങനെയവള്‍ ജയിച്ചു മുന്നേറി. പ്രവാസിയായ…

Read More
He did not just say that he will die, if there is no decision on the Katana problem

‘മരിക്കുമെന്നു വെറുതെ പറഞ്ഞതല്ല, കാട്ടാന പ്രശ്‌നത്തില്‍ ഇനിയും തീരുമാനമായില്ലെങ്കില്‍…!’

Jess Varkey Thuruthel ഞായറാഴ്ച രാത്രി വീട്ടുമുറ്റത്തെത്തിയ ആനയില്‍ നിന്നും നീണ്ടപാറ സ്വദേശിയായ മോളേല്‍ ബിജുവും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (wild elephant). വീടുപോലും ഇടിച്ചു താഴെയിടുമെന്നവര്‍ ഭയന്നിരുന്നു. രാവിലെ തങ്ങളെ സന്ദര്‍ശിക്കാനെത്തിയ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സന്തോഷ് ഉള്‍പ്പടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ അവര്‍ പൊട്ടിത്തെറിച്ചു. മരണം കണ്‍മുന്നിലെത്തിയതിന്റെ ഭീതി അവരുടെ കണ്ണുകളിലുണ്ടായിരുന്നു. ഇനി എത്രകാലം ജീവന്‍ സംരക്ഷിച്ചു പിടിക്കാനാകുമെന്ന് അവര്‍ക്കറിയില്ല. കൃഷിയും കാലിവളര്‍ത്തലും ഉപജീവനമാര്‍ഗ്ഗമായ ബിജുവിനെപ്പോലുള്ള നിരവധി കുടുംബങ്ങള്‍ക്ക് ഈ നാട്ടില്‍ ഭയരഹിതരായി ജീവിക്കണം….

Read More

പട്ടയത്തിനായി തളരാതെ പോരാടി ജനാര്‍ദ്ദനന്‍ എന്ന പോരാളി

Jess Varkey Thuruthel ജനാര്‍ദ്ദനന്‍ ചേട്ടന്റെ കണ്ണുകളില്‍ ഇപ്പോഴും പ്രതീക്ഷയാണ്. താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനം തന്നെ കൈവിടില്ലെന്ന വിശ്വാസവും. കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി അദ്ദേഹം പോരാടുകയാണ് (Fighter). താമസിക്കുന്ന ഇത്തിരി സ്ഥലത്തിന്റെ പട്ടയത്തിനായി. ഈ അടുത്ത കാലം വരെ അദ്ദേഹം തനിച്ചായിരുന്നു പോരാടിയിരുന്നത്. ഇപ്പോഴും ഏറെക്കുറെ തനിച്ചു തന്നെ. പക്ഷേ, പിന്നില്‍ ശക്തിയായി രണ്ടുമൂന്നു പേര്‍ ഇപ്പോള്‍ ഇദ്ദേഹത്തിനൊപ്പമുണ്ട്. എങ്കിലും ഓഫീസുകളില്‍ കയറിയിറങ്ങാനും ഉദ്യോഗസ്ഥരെ പോയി കാണാനുമെല്ലാം പോകുന്നത് പലപ്പോഴും തനിച്ചു തന്നെ. ”കിട്ടിയാല്‍ പട്ടയമെല്ലാം ചേട്ടന്‍…

Read More

ന്യൂനപക്ഷ വോട്ടില്‍ കണ്ണും നട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍

Thamasoma News Desk 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ആര്‍ക്കൊപ്പമാകും നില്‍ക്കുക? (Election 2024 Kerala) തെരഞ്ഞെടുപ്പിന്റെ ആവേശം ശക്തമാകുമ്പോള്‍, ന്യൂനപക്ഷങ്ങളെ തങ്ങള്‍ക്കൊപ്പം നിറുത്താനുള്ള തീവ്ര പരിശ്രമങ്ങളാണ് ഓരോ രാഷ്ട്രീയ പാര്‍ട്ടിയും നടത്തുന്നത്. കേരളത്തിലെ വോട്ടര്‍മാരില്‍ ഭൂരിപക്ഷം പേരും ഉയര്‍ന്ന രാഷ്ട്രീയ ബോധമുള്ളവരാണ്. ഉയര്‍ന്ന സാക്ഷരതയും കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവും കള്ളവും സത്യവും വേര്‍തിരിച്ചറിയാനുള്ള അറിവും കേരളത്തിലെ വോട്ടര്‍മാര്‍ക്കുണ്ട്. കേരളത്തിലെ പ്രധാനപ്പെട്ട ന്യൂനപക്ഷ സമുദായങ്ങള്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളുമാണ്. കേരളത്തിലെ ജനസംഖ്യയുടെ ഏകദേശം 45% ത്തോളം വരുന്ന…

Read More

കോതമംഗലം സാറാമ്മ വധം: പിന്നില്‍ മലയാളികളോ?

ജെസ് വര്‍ക്കി തുരുത്തേല്‍ ഈ വീടിന്റെ അടുക്കളയുടെ ഇറയത്തായി ഒരു കസേരയുണ്ട്. ആ കസേരയിലിരുന്നാണ് അവരുടെ അമ്മ സാറാമ്മ (കള്ളാട് ചെങ്ങമനാട് Saramma -72) എന്നും ഭക്ഷണം കഴിക്കാറ്. ഇന്ന് ആ കസേര ശൂന്യമാണ്. അതിന്റെ ഉടമ ഇനി തിരിച്ചെത്തില്ല. അദൃശ്യനായൊരു കൊലയാളി ആ ജീവനെടുത്തിട്ട് ഏകദേശം ഒരു മാസം ആകാന്‍ പോകുന്നു. ഇന്നുമയാള്‍ കാണാമറയത്തു തന്നെ! ഓരോ കൊലപാതകങ്ങളിലും ദൈവത്തിന്റെ കൈയ്യൊപ്പോടു കൂടി ഒരു തെളിവെങ്കിലും ശേഷിക്കാറുണ്ട്. മഞ്ഞള്‍പ്പൊടി വിതറി, തന്നിലേക്കുള്ള വഴി കൊലയാളി അടച്ചെങ്കിലും…

Read More

സോഷ്യല്‍ മീഡിയയിലൂടെ അപവാദപ്രചാരണം: ഷൈജുവിന് ഊന്നുകല്‍ പോലീസിന്റെ താക്കീത്

Jess Varkey Thuruthel എസ് എസ് ഡ്രൈവിംഗ് സ്‌കൂളിനെതിരെ കള്ളത്തെളിവുകളുണ്ടാക്കി, ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനു വരെ പരാതി നല്‍കിയ കോതമംഗലം ചെറുവട്ടൂര്‍ ഇഞ്ചപ്പുഴ വീട്ടില്‍ ഷൈജുവിന്റെ കള്ളത്തരങ്ങള്‍ പുറത്തു കൊണ്ടുവന്നതിന്റെ വൈരാഗ്യത്തില്‍ തമസോമയ്‌ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം അഴിച്ചുവിട്ട ഷൈജുവിന് ഊന്നുകല്‍ പോലീസിന്റെ താക്കീത് (Oonnukal Police). ഇനി മേലില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയോ അല്ലാതെയോ ആര്‍ക്കെതിരെയും അപവാവാദങ്ങള്‍ പ്രചരിപ്പിക്കുതെന്നാണ് പോലീസ് ഇയാള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേട്ടാല്‍ അറയ്ക്കുന്ന വാക്കുകള്‍ ഉപയോഗിച്ച്…

Read More

എസ് എസ് ഡ്രൈവിംഗ് സ്‌കൂള്‍: പരാതികള്‍ക്കു കാരണം സ്ത്രീ വിജയിച്ചതിലുള്ള അസൂയയോ?

Jess Varkey Thuruthel ചെറുവട്ടൂരില്‍, രശ്മി നടത്തുന്ന എസ് എസ് ഡ്രൈവിംഗ് സ്‌കൂളിലേക്ക് കോതമംഗലത്തിന്റെ (S S Driving School, Cheruvattoor) വിദൂര പ്രദേശങ്ങളില്‍ നിന്നുപോലും നിരവധി ആളുകള്‍ ഡ്രൈവിംഗ് പഠിക്കാനായി എത്തുന്നുണ്ട്. 2008 ലാണ് രശ്മി ഈ ഡ്രൈവിംഗ് സ്‌കൂളിനു തുടക്കമിടുന്നത്. പഠിതാക്കളോടുള്ള നല്ല സമീപനവും പഠിപ്പിക്കുന്നതിലെ ആത്മാര്‍ത്ഥതയും മൂലം രശ്മിയുടെ ഡ്രൈവിംഗ് സ്‌കൂളിലേക്ക് പഠിതാക്കള്‍ കൂടുതല്‍ക്കൂടുതലായി എത്തിത്തുടങ്ങി. അതോടെ, തിരക്കും വര്‍ദ്ധിച്ചു. വാഹനമോടിക്കാന്‍ എത്തുന്നവരെ കൃത്യമായി കൊണ്ടുപോകുകയും തിരിച്ചു കൊണ്ടുവരികയും ചെയ്യുന്ന വ്യക്തിയാണ് രശ്മിയെന്നു…

Read More