അവസാനിക്കണം, കണ്‍വേര്‍ഷന്‍ തെറാപ്പിയെന്ന കൊടും ക്രൂരത

നൂറ ഇനി ആദിലയ്ക്കു സ്വന്തം. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി തക്ക സമയത്തത് കോടതിയെ ഈ കേസില്‍ ഇടപെടുത്തിയില്ലായിരുന്നുവെങ്കില്‍ നൂറ ഒരുപക്ഷേ മുഴു ഭ്രാന്തിയായി മാറിയേനെ. അല്ലായിരുന്നുവെങ്കില്‍ മരണം. ഇനി അതുമല്ലെങ്കില്‍ വെറുമൊരു ജീവച്ഛവം. നാശത്തിന്റെ ഈ വഴികളല്ലാതെ നൂറയ്ക്കു മുന്നില്‍ രക്ഷാമാര്‍ഗ്ഗങ്ങളില്ലായിരുന്നു. കാരണം കണ്‍വേര്‍ഷന്‍ ചികിത്സയ്ക്കായി മലപ്പുറത്തെ ഒരു ക്ലിനിക്കില്‍ നൂറയെ മാതാപിതാക്കള്‍ പ്രവേശിപ്പിച്ചിരുന്നു. നാളിതുവരെ കണ്‍വേര്‍ഷന്‍ തെറാപ്പിയ്ക്കു വിധേയരായിട്ടുള്ള ലൈംഗിക ന്യൂനപക്ഷങ്ങളുടെ ജീവിതം അത്രമേല്‍ ദുരിത പൂര്‍ണ്ണമാണ്. മക്കളെ ഈ അവസ്ഥയിലേക്കു തള്ളിവിടുന്നതിലേറെയും അവരുടെ…

Read More