ഒരു ‘കിറുക്കു’ കളിയും പിന്നെ കുറെ കിറുക്കന്മാരും

കഷ്ടപ്പെട്ടും എല്ലുമുറിയെ പണിയെടുത്തും ജീവിച്ചിരുന്ന ഒരു തലമുറയുണ്ടായിരുന്നു, നമ്മുടെ കേരളത്തില്‍. ആ തലമുറ ഏകദേശം വാര്‍ദ്ധക്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പകലന്തിയോളം പണിയെടുത്ത് ഉപജീവനം കഴിച്ചിരുന്ന ആ തലമുറയ്ക്ക് ഒരു സ്വപ്‌നമുണ്ടായിരുന്നു. തങ്ങളുടെ മക്കളെങ്കിലും ഇത്രയേറെ അധ്വാനിക്കാതെ, ദേഹത്ത് അഴുക്കു പുരളാതെ, വിയര്‍ക്കാന്‍ ഇടവരാതെ, എസി റൂമില്‍ പണിയെടുക്കുന്നവരായി മാറണം എന്നത്. ഡോക്ടറുടെ മക്കള്‍ ഡോക്ടറും എന്‍ജിനീയറുടെ മക്കള്‍ എന്‍ജിനീയറും മന്ത്രിയുടെ മക്കള്‍ മന്ത്രിയും സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍ സൂപ്പര്‍ സ്റ്റാറുകളും ആകാനും ആയിത്തീരാനും ശ്രമിച്ചപ്പോള്‍, പറമ്പില്‍ പണിയെടുക്കുന്നവര്‍ തങ്ങളുടെ…

Read More